Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

ഭൂമിയെപ്പോലെ അനേക ഗൃഹങ്ങൾ..

ഈ പ്രപഞ്ചത്തില്‍ ഭൂമിയെപ്പോലെ ഒട്ടനവധി ഗ്രഹങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞര്‍ ‍. എന്നാലും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി കിട്ടാതെ വരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രധാനമായ നിഗമനത്തിലെത്തിയിരിക്കുകയാണ് യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസ. സൌരയൂഥത്തിനു പുറത്ത് അയ്യായിരത്തോളം ലോകങ്ങള്‍ കൂടിയുണ്ടെന്നാണ് നാസയുടെ കണ്ടെത്തല്‍ ‍.

ഭൂമിയ്ക്കു സമാനമായ 65 പുതിയ ഗ്രഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് നാസ പുതിയ കണക്ക് പുറത്തു വിട്ടത്.
സൌരയൂഥത്തിനു പുറത്തുള്ള നക്ഷത്രങ്ങളെ വലയം ചെയ്യുന്ന അയ്യായിരത്തോളം ഗ്രഹങ്ങളാണ് നാസ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ദ്രാവക രൂപത്തില്‍ ജലം കാണാന്‍ സാധ്യതയുള്ളതും സൂഷ്മ ജീവികളുടെ വളര്‍ച്ചയ്ക്ക് സഹായകരമായ അന്തരീക്ഷവും ജീവന്‍ നിലനിര്‍ത്താന്‍ സഹായകരമായ വാതകങ്ങളുമുള്ള ഗ്രഹങ്ങള്‍ പട്ടികയില്‍ എത്രയെണ്ണമുണ്ടെന്ന് വിശദമായ പഠനത്തിലൂടെ കണ്ടെത്തേണ്ടിയതുണ്ട്.

എന്നാല്‍ ഇതൊരു സംഖ്യ മാത്രമാണെന്നും ഗ്രഹങ്ങളുടെ സാധ്യതകള്‍ സംബന്ധിച്ച് വലിയ ഗവേഷണം ആവശ്യമാണെന്നുമാണ് നാസയിലെ ശാസ്ത്രജ്ഞയായ ജെസി ക്രിസ്റ്റ്യന്‍ സെന്‍ പറയുന്നത്. സൌരയൂഥം ഉള്‍പ്പെടുന്ന ആകാശഗംഗ എന്ന ഗാലക്സിയില്‍ മാത്രം ഇത്തരത്തില്‍ ലക്ഷക്കണക്കിനു ഗ്രഹങ്ങളുണ്ടാകാമെന്നും ആകാശഗംഗയെപ്പോലെ എണ്ണമറ്റ ഗാലക്സികള്‍ പ്രപഞ്ചത്തില്‍ വേറെയുമുണ്ടാകാമെന്നുമാണ് ശാസ്ത്രം പറയുന്നത്.

ഈ സാഹചര്യത്തില്‍ ഭൂമിയ്ക്കു സമാനമായ നിരവധി ഗ്രഹങ്ങളുണ്ടാകാനാണ് സാധ്യത. ഭൂമിയില്‍നിന്നും നിരീക്ഷിച്ച് വിവിധ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ പഠനത്തിലൂടെയാണ് ഗ്രഹങ്ങളെ കണ്ടെത്തിയത്. 
ഇവയില്‍ ഓരോന്നും ജീവനുണ്ടാകാന്‍ സാധ്യതയുള്ള ഗ്രഹങ്ങളാണെന്നും എന്നാല്‍ വിശദമായ പഠനം വേണ്ടി വരുമെന്നും നാസ വ്യക്തമാക്കി.


 

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.