റഷ്യയുടെ ആക്രമണത്തിനിരയായ യുക്രൈന്‍ നിവാസികള്‍ക്ക് ഇപ്പോള്‍ ആവശ്യമായിരിക്കുന്നത് പ്രധാനമായും ദൈവവചനമാണെന്ന് യുക്രൈന്‍ ബൈബിള്‍ സൊസൈറ്റി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി റെയ്ക്കിനെറ്റ്സ്.
ഇപ്പോള്‍ പല ആളുകളും ബൈബിളിലെ വാക്യങ്ങള്‍ പരസ്പരം ഷെയര്‍ ചെയ്ത് ആശ്വാസം കണ്ടെത്തുന്നു. എന്നാല്‍ ആവശ്യത്തിനു ബൈബിളുകള്‍ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പട്ടാളത്തിന്റെ ഇടയിൽ പ്രാത്ഥനയും ആരാധനയും നടക്കാർ ഉണ്ട്.
യുദ്ധഭീതിയില്‍ കഴിയുന്ന യുക്രൈന്‍കാര്‍ക്ക് യേശുക്രിസ്തുവില്‍ കൂടിയുള്ള രക്ഷ ലഭിക്കുവാന്‍ ബൈബിള്‍ ആവശ്യമായിരിക്കുന്നു.
കീവില്‍ ബൈബിള്‍ സൊസൈറ്റിയുടെ വില്‍പ്പനശാലയുണ്ടെങ്കിലും ആളുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വാങ്ങുവാന്‍ ബുദ്ധിമുട്ടുന്നു. ദൈവവചനം അവരെ നിലനിര്‍ത്തും അദ്ദേഹം പറഞ്ഞു. അവിടെ പലരും ദൈവത്തിൽ ആണ് ആശ്രയിക്കുന്നത്, യുക്രൈനിൽ ഓർത്തഡോസ് ആണ് കൂടുതൽ പിന്നെ കത്തോലിക്ക...
വാർത്തകൾ കൃത്യസമയത്തു അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ആഡ് ആകുക....https://chat.whatsapp.com/Kg4TuRkKyzp...
അതേപോലെ വീഡിയോസ് കാണുവാൻ : https://www.youtube.com/c/JJTv7

Comments
Post a Comment